
ബഷീറുമാർ വിഷമിക്കേണ്ട! ഇനി എയർ ഇന്ത്യയിൽ എയർ ഹോസ്റ്റസു മാർക്കു വിമാനത്തിൽ കിടന്നു തന്നെ ഉറങ്ങാം; ദീർഘ ദൂരത്തേക്കു യാത്ര ചെയ്യുന്നവർക്കു കിടന്നു ഉറങ്ങാൻ സൗകര്യം ഒരുക്കുമെന്ന് എയർ ഇന്ത്യ
ന്യൂഡൽഹി: വിമാനത്തിൽ ഇരുന്നുറങ്ങുന്ന എയർ ഹോസ്റ്റസിന്റെ വീഡിയോ ചിത്രീകരിച്ചതിനെത്തുടർന്നുള്ള വിവാദങ്ങൾക്കു പിന്നാലെ പുതിയ തീരുമാനവുമായി എയർ ഇന്ത്യ രംഗത്ത്. ഉറങ്ങുന്ന എയർഹോസ്റ്റസിന്റെ വീഡിയോ ചിത്രീകരിച്ച് എയർഇന്ത്യക്കു പരാതി നൽകിയത് കെ എം ബഷീർ എന്ന ഗൾഫ് മലയാളിയായിരുന്നു.
സോഷ്യൽ മീഡിയയിൽ നിന്നും ഏറെ വിമർശനങ്ങളും ബഷീര് ഏറ്റുവാങ്ങേണ്ടിയും വന്നു. എന്നാൽ ഇനി ഒരു ബഷീറുമാർക്ക് പരാതി കൊടുക്കാനുള്ള അവസരം ഇല്ലാതാക്കിയിരിക്കുകയാണ് എയർ ഇന്ത്യ. ദീർഘ ദൂരത്തേക്കു യാത്ര ചെയ്യുന്നവർക്കു കിടന്നു ഉറങ്ങാൻ സൗകര്യം ഒരുക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. സർവീസ് സമയം കഴിഞ്ഞ്
എയർ ഹോസ്റ്റസും മറ്റു ജീവനക്കാർക്കും വിശ്രമിക്കാം. വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് പിന്നെ എവിടെയാണ് വിശ്രംമിക്കാൻ സ്ഥലം. എന്നും എയർ ഇന്ത്യ.
ദീർഘദൂര സർവീസുകൾക്ക് വിമാനത്തിലെ ജീവനക്കാർ എയർ ഹോസ്റ്റ്‌സ് ഉൾപെടെയുള്ള വർക്ക് വിശ്രമിക്കാൻ സമയം ആവശ്യമാണ്. 11 മണിക്കൂർ നിർത്താതെ സർവീസ് നടത്തുന്നവർക്ക് സൗകര്യം ഒരുക്കി കൊടുക്കണം. പ്രത്യേകിച്ചും ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്കും ആസ്ട്രലിയയിലേക്കും ഉള്ള യാത്രയിൽ വിശ്രമം അത്യാവശ്യമാണ്. 250 മുതൽ 300 വരെയുള്ള യാത്രക്കാരുടെ കാര്യങ്ങൾ നോക്കുമ്പോൾ ജീവനക്കർക്കും വിശ്രമം അത്യാവശ്യമാണെന്ന് എയർ ഇന്ത്യ പറഞ്ഞു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനു മുമ്പാകെ എയർ ഇന്ത്യ നിർദ്ദേശം മുന്നോട്ടുവച്ചു കഴിഞ്ഞു. ജീവനക്കാർക്ക് വിശ്രമം അത്യാവശ്യമാണ്. വിശ്രമമില്ലാതെ പണിയെടുക്കുന്ന സമയത്താണ് പര അപകടങ്ങളും സംഭവിക്കുന്നത്. സമീപകാലത്ത് നടന്ന അപകടങ്ങൾ ചൂണ്ടിക്കാട്ടിയാണ് എയർഇന്ത്യ പുതിയ നിർദ്ദേശം മുന്നോട്ടു വച്ചിരിക്കുന്നത്.
ആവശ്യത്തിന് വിശ്രമം ലഭിക്കാതെ വരുമ്പോഴാണ് ഉറക്കം തൂങ്ങി ജോലി ചെയ്യേണ്ടി വരും. കഴിഞ്ഞ ദിവസം സമാന മായൊരു സംഭവമാണ് എയർ ഇന്ത്യയിൽ അരങ്ങേറിയത്. സർവീസ് സമയം കഴിഞ്ഞു വിശ്രമിക്കുന്ന എയർ ഹോസ്റ്റസിന്റെ സമ്മതമില്ലാതെ ബഷീർ എന്നൊരു യാത്രക്കാരൻ വിമാന യാത്രയ്ക്കിടെ ഉറങ്ങുന്ന എയർഹോസ്റ്റസിന്റെ വീഡിയോ എടുക്കുകയും അവർ കൃത്യനിർവഹണത്തിനിടെ ഉറങ്ങിയെന്ന് പരാതി നൽകുകയും ചെയ്തിരുന്നു.
എന്നാൽ പുതിയ നിയമം പാസാകുന്നതോടെ ഇത്തരം പരാതകികൾ ഇനി ഉണ്ടാവില്ല. എയർ ഹോസ്റ്റസിനു വിമാനത്തിലല്ലാതെ പിന്നെവിടെ കിടന്നുറങ്ങും.
സോഷ്യൽ മീഡിയയിൽ നിന്നും ഏറെ വിമർശനങ്ങളും ബഷീര് ഏറ്റുവാങ്ങേണ്ടിയും വന്നു. എന്നാൽ ഇനി ഒരു ബഷീറുമാർക്ക് പരാതി കൊടുക്കാനുള്ള അവസരം ഇല്ലാതാക്കിയിരിക്കുകയാണ് എയർ ഇന്ത്യ. ദീർഘ ദൂരത്തേക്കു യാത്ര ചെയ്യുന്നവർക്കു കിടന്നു ഉറങ്ങാൻ സൗകര്യം ഒരുക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. സർവീസ് സമയം കഴിഞ്ഞ്
എയർ ഹോസ്റ്റസും മറ്റു ജീവനക്കാർക്കും വിശ്രമിക്കാം. വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് പിന്നെ എവിടെയാണ് വിശ്രംമിക്കാൻ സ്ഥലം. എന്നും എയർ ഇന്ത്യ.
ദീർഘദൂര സർവീസുകൾക്ക് വിമാനത്തിലെ ജീവനക്കാർ എയർ ഹോസ്റ്റ്‌സ് ഉൾപെടെയുള്ള വർക്ക് വിശ്രമിക്കാൻ സമയം ആവശ്യമാണ്. 11 മണിക്കൂർ നിർത്താതെ സർവീസ് നടത്തുന്നവർക്ക് സൗകര്യം ഒരുക്കി കൊടുക്കണം. പ്രത്യേകിച്ചും ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്കും ആസ്ട്രലിയയിലേക്കും ഉള്ള യാത്രയിൽ വിശ്രമം അത്യാവശ്യമാണ്. 250 മുതൽ 300 വരെയുള്ള യാത്രക്കാരുടെ കാര്യങ്ങൾ നോക്കുമ്പോൾ ജീവനക്കർക്കും വിശ്രമം അത്യാവശ്യമാണെന്ന് എയർ ഇന്ത്യ പറഞ്ഞു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനു മുമ്പാകെ എയർ ഇന്ത്യ നിർദ്ദേശം മുന്നോട്ടുവച്ചു കഴിഞ്ഞു. ജീവനക്കാർക്ക് വിശ്രമം അത്യാവശ്യമാണ്. വിശ്രമമില്ലാതെ പണിയെടുക്കുന്ന സമയത്താണ് പര അപകടങ്ങളും സംഭവിക്കുന്നത്. സമീപകാലത്ത് നടന്ന അപകടങ്ങൾ ചൂണ്ടിക്കാട്ടിയാണ് എയർഇന്ത്യ പുതിയ നിർദ്ദേശം മുന്നോട്ടു വച്ചിരിക്കുന്നത്.
ആവശ്യത്തിന് വിശ്രമം ലഭിക്കാതെ വരുമ്പോഴാണ് ഉറക്കം തൂങ്ങി ജോലി ചെയ്യേണ്ടി വരും. കഴിഞ്ഞ ദിവസം സമാന മായൊരു സംഭവമാണ് എയർ ഇന്ത്യയിൽ അരങ്ങേറിയത്. സർവീസ് സമയം കഴിഞ്ഞു വിശ്രമിക്കുന്ന എയർ ഹോസ്റ്റസിന്റെ സമ്മതമില്ലാതെ ബഷീർ എന്നൊരു യാത്രക്കാരൻ വിമാന യാത്രയ്ക്കിടെ ഉറങ്ങുന്ന എയർഹോസ്റ്റസിന്റെ വീഡിയോ എടുക്കുകയും അവർ കൃത്യനിർവഹണത്തിനിടെ ഉറങ്ങിയെന്ന് പരാതി നൽകുകയും ചെയ്തിരുന്നു.
എന്നാൽ പുതിയ നിയമം പാസാകുന്നതോടെ ഇത്തരം പരാതകികൾ ഇനി ഉണ്ടാവില്ല. എയർ ഹോസ്റ്റസിനു വിമാനത്തിലല്ലാതെ പിന്നെവിടെ കിടന്നുറങ്ങും.
www.marunadanmalayali.com © Copyright 2016.
No comments :
Post a Comment